
സ്വന്തം ലേഖകന്‍
കൊച്ചി; കൊച്ചിയിലെ ചുളളിക്കല്‍ പളളിയിലെ ക്വയറിലെ ഗായകനായിരുന്ന ഗാനഗന്ധര്‍വ്വന്‍. യേശുദാസ് പില്‍ക്കാലത്ത് തിരക്കുകള്‍ കാരണം പളളിയില്‍ നിന്നും സഭയില്‍ നിന്നും അകന്നതായി സുപ്രസി സംഗീതജ്ഞന്‍ റവ ഡോ.ജസ്റ്റിന്‍ പനക്കല്‍.
ചുളളിക്കല്‍ പളളിയിലെ വികാരിയാണ് ആദ്യമായി ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ പരിചയപ്പെടുത്തുന്നത്. 1978 ശബരിമലയില്‍ പോയ യേശുദാസിനെ കത്തോലിക്കാ സമൂഹം വികര്‍ശിക്കുകയും തുര്‍ന്ന് സഭയില്‍ നിന്ന് യേശുദാസ് ക്രമേണ വിട്ട് പോയതും അച്ചന്‍ ഓര്‍മ്മിക്കുന്നു .
തുടര്‍ന്ന് കുവൈറ്റില്‍ വച്ച് അച്ചന്‍ യേശുദാസിനെ വീണ്ടും കാണുകയും തുടര്‍ന്ന് പരിചയം പുതുക്കിയ ശേഷമാണ് സ്നേഹപ്രവാഹം, തളിര്‍മാല്ല്യം, സ്നേഹ സന്ദേശം, തുടങ്ങിയ സൂപ്പര്‍ഹിറ്റ് ആല്‍ബങ്ങള്‍ തരംഗിണിയിലൂടെ പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു
അഭിമുഖത്തിന്‍റെ പൂര്‍ണ്ണ രൂപം
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.