
തിരുവനന്തപുരം: കേരള ലത്തീൻ സഭയിൽ ക്രിസ്‌തുനാഥന്റെ ജറുസലേം പ്രവേശനം അനുസ്‌മരിച്ച് ഓശാന ഞായർ ആചരിച്ചു.
തിരുവനന്തപുരം സെയ്‌ന്റ് ജോസഫ് മെട്രോപോളിറ്റൻ ദേവാലയത്തിൽ ആർച്ച് ബിഷപ് ഡോ. സൂസപാക്യം തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
എറണാകുളം ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുകർമ്മങ്ങൾക്ക് വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു.
കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ കോഴിക്കോട് രൂപതാ ബിഷപ് ഡോ. വർഗ്ഗീസ് ചക്കാലക്കലും കണ്ണുർ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ കണ്ണുർ ബിഷപ് ഡോ. അലക്‌സ് വടക്കും തലയും,
കോട്ടപ്പുറം കത്തീഡ്രലിൽ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയും, കൊല്ലം പരിശുദ്ധ ശുദ്ധീകരണ ദേവാലയത്തിൽ കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമനും
ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ ബിഷപ്പുമാരായ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയും, ഡോ. ജെയിംസ് ആനാപറമ്പിലും നെയ്യാറ്റിൻകര അമലോത്‌ഭവമാതാ കത്തിഡ്രലിൽ രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവലും നേതൃത്വം നൽകി.
സുൽത്താൻപേട്ട് രൂപതയിൽ ബിഷപ്പ് പീറ്റർ അബീർ അന്തോണി സാമിയും
വിജയപുരം രൂപതയിൽ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിയും നേതൃത്വം നൽകി
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.