
ജോസ് മാർട്ടിൻ
കണ്ണൂർ: കെ.ആർ.എൽ.സി.സി. മുൻ അംഗവും ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ മുഖപത്രമായ ജീവനാദത്തിന്റെ ഉടമസ്ഥാവകാശമുള്ള ലാറ്റിൻ കാത്തലിക് ചാരിറ്റബിൾ ട്രസ്റ്റ് അംഗവുമായ കെ.എസ്. മർക്കോസ് നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, 58 വയസായിരുന്നു.
തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലായിരുന്നു. CLC യുടെ ദേശീയ സീനിയർ വൈസ് പ്രസിഡന്റ്, ദേശീയ യൂത്ത് വൈസ് പ്രസിഡന്റ്, ദേശീയ കൺസൾട്ടന്റ്, KRLCC വിദ്യഭ്യാസ കമ്മീഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുപ്പത്ത് വർഷത്തിലേറെ മതാധ്യാപകനായി പ്രവർത്തിച്ചുവരികയായിരുന്നു, കൂടാതെ ഇടവക ഗായക സംഘത്തിലും അംഗമായിരുന്നു.
1990-ൽ മെക്സികോയിൽ വച്ചു നടന്ന വേൾഡ് CLC അസംബ്ലിയിൽ മർക്കോസ് മാഷ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കണ്ണൂർ രൂപതയിലെ താവം ഇടവകയിലാണ് ജനനം. വാഗ്മിയും യുവജന പരിശീലകനുമായ മർക്കോസ് മാഷിന്റെ നിര്യാണത്തിൽ KRLCC സെക്രട്ടറിയേറ്റ് അനുശോചിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.