സ്വന്തം ലേഖകൻ
കൊച്ചി: കേരള കത്തോലിക്കാ സഭയുടെ മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയ 2017-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദീപിക മുൻ ചീഫ് എഡിറ്റർ ഫാ. അലക്സാണ്ടർ പൈകട, രാഷ്ട്രദീപിക ലിമിറ്റഡ് മുൻ മാനേജിംഗ് ഡയറക്ടർ മോണ്. മാത്യു എം. ചാലിൽ എന്നിവരുൾപ്പ
മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയിലെ ശ്രദ്ധേയമായ മുഖപ്രസംഗങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവ വഴി മലയാളിയുടെ മാധ്യമബോധത്തെ ജ്വലിപ്പിച്ച പത്രാധിപരായിരുന്നു ഫാ. അലക്സാണ്ടർ പൈകട.
ചരിത്ര വിജ്ഞാനീയത്തിലും മാധ്യമവിശകലനത്
അയ്യായിരത്തിലേറെ ലേഖനങ്ങൾ രചിച്ചു. നിധീരിക്കൽ മാണിക്കത്തനാർ അവാർഡ്, മേരിവിജയം മാധ്യമ അവാർഡ്, പോപ് ജോണ് പോൾ രണ്ടാമൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ 50 വർഷത്തെ സ്തുത്യർഹമായ സേവനം അർപ്പിച്ച വ്യക്തിയാണ് മോൺ. ചാലിൽ. തലശേരി അതിരൂപത മുൻ വികാരി ജനറാളും ചെൻപേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് മുൻ ചെയർമാനും നിർമലഗിരി കോളജ് മുൻ മാനേജർ എന്നിങ്ങനെ പ്രവർത്തിച്ചു. ദീർഘകാലമായി രാഷ്ട്രദീപിക കമ്പനി ഡയറക്ടർ ബോർഡ് അംഗമായിരുന്നു. റിസർച്ച് ഇൻ സോഷ്യൽ സയൻസ് ചെയർമാൻ, മെഷാർ ഡയോസിഷൻ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ, ടിഎസ്എസ്എസ് കമ്യൂണിറ്റി കോളജ് ചെയർമാൻ, തലശേരി അതിരൂപത കോർപറേറ്റ് മാനേജർ, ഓൾ കേരള സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ട്രഷറർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്
നോവലിസ്റ്റ് ലിസിയാണ് ഈ വർഷത്തെ സാഹിത്യ അവാർഡിന് അർഹത നേടിയത്.
നടൻ ടിനി ടോമിനു മാധ്യമ അവാർഡും സംഗീത സംവിധായകൻ റോണി റാഫേലിനു യുവപ്രതിഭാ അവാർഡും നൽകും.
എഴുത്തുകാരൻ റവ.ഡോ. അഗസ്റ്റിൻ മുള്ളൂരിനാണു ദാർശനിക വൈജ്ഞാനിക അവാർഡ്.
ജൂലൈ 15-നു കൊച്ചി പാലാരിവട്ടം പി.ഒ.സി.യിൽ നടക്കുന്ന മാധ്യമ ദിനാഘോഷ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യുമെന്നു കെ.സി.ബി.സി. മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ അറിയിച്ചു.
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
This website uses cookies.