
ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ ‘തെക്കിന്റെ കൊച്ചു പാദുവ’ എന്നറിയപ്പെടുന്ന കമുകിൻകോട് കൊച്ചുപളളി തിരുനാളിന് ഇന്ന് വൈകിട്ട്
തുടക്കമാവും.
ഞായറാഴ്ച വൈകിട്ട് 6.30-ന് നടക്കുന്ന പ്രാരംഭ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപതാ ജുഡിഷ്യൽ വികാർ ഡോ. ഗ്ലാഡിൻ അലക്‌സ് മുഖ്യ കാർമ്മികത്വം വഹിക്കും. ക്‌ടാരക്കുഴി സെന്റ് ജോസഫ് ദേവാലയ വികാരി ഫാ. ജോർജ്ജ്‌കുട്ടി വചന സന്ദേശം നല്‍കും.
തിങ്കളാഴ്‌ച വെകിട്ടത്തെ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാ അൽമായ കമ്മിഷൻ ഡയറക്‌ടർ ഫാ. എസ്.എം. അനിൽകുമാർ മുഖ്യ കാർമ്മികത്വം വഹിക്കും. ഈഴക്കോട് സെന്റ് ലിയോ പോൾഡ് വികാരി ഫാ. എ.എസ്. പോൾ വചന സന്ദേശം നൽകും.
ചൊവ്വാഴ്‌ച രാവിലെ 10.30- ന് നെയ്യാറ്റിൻകര റീജിയൻ കോ-ഓർഡിനേറ്റർ മോൺ. വി.പി. ജോസിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി.
4 മണിക്ക് ദിവ്യകാരുണ്യ ആരാധന ഇടവക വികാരി ഫാ. ജോയി മാത്യാസിന്റെ നേതൃത്വത്തിൽ. വൈകിട്ട് 6.30-ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി.
തിരുനാള്‍ സമാപന ദിനമായ ബുധനാഴ്‌ച വൈകിട്ട് തിരുവനന്തപുരം അതിരൂപതാ എൽ.സി.വൈ.എം. ഡയറക്‌ടർ ഫാ. ലെനിൻ ഫെർണാണ്ടസിന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുനാൾ സമാപന ദിവ്യബലി. ബാലരാമപാരം ഫൊറോന വികാരി ഫാ. ഷൈജുദാസ് വചന സന്ദേശവും നൽകും.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.