
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി ; അറിവിന്റെ മഹത്തായ ഉറവിടങ്ങാളാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളെന്ന് പ്രാന്‍സിസ് പാപ്പ. സാമൂഹിക നന്‍മയെ നില നിര്‍ത്താനായി സത്യത്തിന്റെ ഗവേഷണ മാര്‍ഗ്ഗങ്ങള്‍ തുറക്കേണ്ടതും വിദ്യാഭ്യാസ സ്‌ഥാപനങ്ങളാണെന്ന് പാപ്പ പറഞ്ഞു .കഴിഞ്ഞ വ്യാഴാഴ്‌ച വത്തിക്കാനിലെ ക്ലെമന്റൈന്‍ ഹാളില്‍ പോര്‍ച്ചുഗലിലെ കത്തോലിക്കാ യണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥി പ്രതിനിധികളെയും അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പാപ്പയുടെ ഈ പരാമര്‍ശം .
അറിവിലൂടെ മനുഷ്യന്‍ നേടേണ്ട സമുന്നതമായ മൂല്ല്യം സത്യമാണ് , സത്യം നമ്മെ നന്‍മയില്‍ വളര്‍ത്തും ,അത് നമ്മെ സ്വാതന്ത്രത്തിലും സന്തോഷത്തിലും നിലനിര്‍ത്തും കാരണം നന്‍മയാണ് സത്യം . ഒരു കലാലയത്തിന്റെ അടിസ്‌ഥാന ദൗത്യം സത്യാന്വേഷണമായിരിക്കണം .സാമൂഹിക നന്‍മ നിലനിര്‍ത്താനായി സത്യത്തിന്റെ ഗവേഷണ മാര്‍ഗ്ഗങ്ങള്‍ തുറക്കേണ്ടതും കലാലയങ്ങളാണെന്ന് പാപ്പ പറഞ്ഞു.ദൈവികവും മാനുഷികവുമായ അറിവ് പകര്‍ന്ന് നല്‍കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഫ്രാന്‍സിസ് പാപ്പ ഉദ്‌ബോധിപ്പിച്ചു. 150 പേരടങ്ങുന്ന പ്രതിനിധി സംഘമാണ് പാപ്പയെ കാണാനെത്തിയത്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.