സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഛര്‍ദ്ദിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് സൂചിപ്പിക്കുന്ന വാര്‍ത്താക്കിറിപ്പ് പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം. ഞായറാഴ്ച വൈകിട്ട് പുറത്ത് വന്ന പത്രക്കുറിപ്പിലാണ് പാപ്പയുടെ ആരോഗ്യ നിലമെച്ചപ്പെടുന്നു എന്ന വിവരങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.
പാപ്പക്ക് നല്‍കിയിരുന്ന വെന്‍റിലേഷന്‍ മാറ്റിയതായി സൂചിപ്പിക്കു പത്രക്കുറിപ്പില്‍ പാപ്പയുടെ നില സ്ഥിരതയോടെ തുടരുന്നതായി സൂചിപ്പിക്കുന്നു. പാപ്പക്ക് പനിയില്ലെന്നും ഓക്സിജന്‍ നല്‍കുന്നുണ്ടെന്നും കുറിപ്പിലുണ്ട്. ആരോഗ്യ സ്ഥിയില്‍ പുരോഗതിയുണ്ടെങ്കിലും ആരോഗ്യത്തിന്‍റെ സങ്കീര്‍ണ്ണാവസ്ഥയില്‍ മാറ്റമില്ല.
ആശുപത്രി സ്റ്റാഫിനൊപ്പം ചാപ്പലില്‍ ദിവ്യബലിയില്‍ പങ്കെടുത്ത പാപ്പ വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. തുടര്‍ന്ന് പ്രാര്‍ഥനക്കും വിശ്രമത്തിനുമായി സമയം മാറ്റി വച്ചു. ഇന്ന് 17 -ാം ദിനമാണ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. കൂടാതെ തുടര്‍ച്ചയായി മൂന്നാമത്തെ ആഴ്ചയാണ് പാപ്പ ആഞ്ചലൂസ് പ്രാര്‍ഥന ഓഴിവാക്കുന്നത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.