
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ നിയുക്ത സഹമെത്രാന്‍ ഡോ.സെല്‍വരാജന് മോതിരം അണിയിച്ച് മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം.
വാര്‍ദ്ധക്യത്തിന്‍റെ വിഷമതകള്‍ക്കിടയിലും . പ്രഖ്യാപന ചടങ്ങ് തുടങ്ങി 10 മിനിറ്റിനുളളില്‍ സൂസപാക്യം പിതാവ് നെയയാറ്റിന്‍കര ബിഷപ്പ്സ് ഹൗസിലെത്തി. ആശംസാ പ്രസംഗത്തില്‍ ഡോ.സെല്‍വരാജന്‍റെ പിതാവ് ദാസനുമൊത്ത് വലിയവിള ക്രിസ്തുരാജ ദേവാലയത്തിലെ പ്രവര്‍ത്തനങ്ങളില്‍ സൂസപാക്യം പിതാവിനെ സഹായിച്ചിരുന്ന സംഭവം വിവരിച്ച് വാചാലനായി.
തന്‍റെ അജപാലനകാലത്തെ സൗഹൃദം മുതല്‍ 3 വര്‍ഷം മുമ്പ് വിരമിക്കുന്നത് വരെയുളള ചില സംഭവങ്ങള്‍ വിവരിച്ച പിതാവ് ഡോ.സെല്‍വരാജന് വേണ്ടി പ്രത്യേകം കരുതിവച്ചിരുന്ന കുരിശടങ്ങുന്ന വെളളിമാലയും സമ്മാനിച്ചാണ് മടങ്ങി.
സ്നേഹിതന്‍റെ മകന് വെളളിമാല പുതിയ മെത്രാനെ പ്രഖ്യാപിക്കുമ്പോള്‍ വ്യത്യസ്തനായി സൂസപാക്യം പിതാവ്
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.