
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക കൂടികാഴ്ച നടത്തിയത്. നാറ്റോ ഉച്ചകോടിക്ക് ശേഷം മടങ്ങിയെത്തിയ പ്രധാന മന്ത്രി മണിക്കൂറുകളോളം വത്തിക്കാനില്‍ സമയം ചെലവിട്ടു.
ഐഒആറിന്‍റെ കര്‍ദ്ദിനാള്‍മാരുടെ കമ്മീഷന്‍ അംഗങ്ങളായ കര്‍ദ്ദിനാള്‍മാരായ ലൂയിസ് അന്‍റോണിയോ ടാഗ്ലെ, പോള്‍ എമില്‍ ഷെറിഗ് എന്നിവരുള്‍പ്പെടെ ഉളളവരെയും ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ സിനഡിലെ ബിഷപ്പുമാര്‍, തുര്‍ക്കി പ്രസിഡന്‍റിന്‍റെ ഭാര്യ എമിന്‍ എര്‍ദോഗന്‍ എന്നിവരുമായും മെലോണി കൂടിക്കാഴ്ച നടത്തി
തുടര്‍ന്ന് മെലോണി സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി, അദ്ദേഹത്തോടൊപ്പം സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാലഗറും ഉണ്ടായിരുന്നു.
ഉഭയകക്ഷി ബന്ധങ്ങളുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളെക്കുറിച്ചും സഭയ്ക്കും ഇറ്റാലിയന്‍ സമൂഹത്തിനും വേണ്ടിയുളള വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു.
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഫരിസേയനും ചുങ്കക്കാരനും: ലൂക്കായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു ഉപമ. ന്യായാധിപനും വിധവയും എന്ന ഉപമയോടൊപ്പം…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
This website uses cookies.