ബാലരാമപുരം ; ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ ഫാത്തിമ സന്ദേശയാത്രയില്‍ പങ്കെടുക്കാനും ഫാത്തിമ മാതാവിന്റെ തിരു സ്വരൂപം വണങ്ങി പ്രാര്‍ത്ഥിക്കാനും നൂറുകണക്കിന് വിശ്വാസികള്‍ എത്തി. ഇന്നലെ രാവിലെ 12 മണിയോടെ എത്തിയ സന്ദേശയാത്ര വിശ്വാസികളുടെ തിരക്ക് കാരണം ഒരു മണിക്കുര്‍ വൈകിയാണ് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലിലേക്ക് തിരിക്കാനായത്. ബാലരാമപുരം ഫൊറോന വികാരി ഫാ.വല്സലന് ജോസും ഇടവക വികാരി ഫാ.ജോയ് മത്യാസും ചേര്‍ന്ന് ഫാത്തിസന്ദേശയാത്രയെ ഔദ്യോഗികമായി സ്വീകരിച്ചു. ഫാ.പോള്‍ വി.എല്‍ , ഫാ.സുജേഷ്, ഫാ.ജെയിംസ് തേട്ടകത്ത് തുടങ്ങിയവര്‍ ഫാത്തിമ സന്ദേശ യാത്ര സ്വീകരിക്കാന്‍ എത്തിയിരുന്നു. ഫൊറോന വികാരി ഫാ.വല്സലന് ജോസിന്റെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.