
ബാലരാമപുരം ; ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ ഫാത്തിമ സന്ദേശയാത്രയില്‍ പങ്കെടുക്കാനും ഫാത്തിമ മാതാവിന്റെ തിരു സ്വരൂപം വണങ്ങി പ്രാര്‍ത്ഥിക്കാനും നൂറുകണക്കിന് വിശ്വാസികള്‍ എത്തി. ഇന്നലെ രാവിലെ 12 മണിയോടെ എത്തിയ സന്ദേശയാത്ര വിശ്വാസികളുടെ തിരക്ക് കാരണം ഒരു മണിക്കുര്‍ വൈകിയാണ് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലിലേക്ക് തിരിക്കാനായത്. ബാലരാമപുരം ഫൊറോന വികാരി ഫാ.വല്സലന് ജോസും ഇടവക വികാരി ഫാ.ജോയ് മത്യാസും ചേര്‍ന്ന് ഫാത്തിസന്ദേശയാത്രയെ ഔദ്യോഗികമായി സ്വീകരിച്ചു. ഫാ.പോള്‍ വി.എല്‍ , ഫാ.സുജേഷ്, ഫാ.ജെയിംസ് തേട്ടകത്ത് തുടങ്ങിയവര്‍ ഫാത്തിമ സന്ദേശ യാത്ര സ്വീകരിക്കാന്‍ എത്തിയിരുന്നു. ഫൊറോന വികാരി ഫാ.വല്സലന് ജോസിന്റെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.