
ജോസ് മാർട്ടിൻ
കൊച്ചി: ജനാധിപത്യ ഭരണകൂടങ്ങൾ ആവശ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ദുർബല ജനവിഭാഗങ്ങളുട ശാക്തീകരണത്തിനായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ അസാധുവാക്കിയ കോടതി നടപടി ഖേദകരമെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി.). ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമാകണമെന്ന നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ ലത്തീൻ കത്തോലിക്കർക്കും, പരിവർത്തിത ക്രൈസ്തവർക്കും ലഭിച്ചു വന്നിരുന്ന ന്യൂനപക്ഷ ആനുകൂല്യങ്ങൾ ഏകപക്ഷീയമായി നിർത്തലാക്കിയ നടപടി സാമൂഹികനീതിക്കെതിരാണെന്നും, അതിനാൽ ദുർബലർക്കും, പിന്നോക്കം, നില്ക്കുന്നവർക്കും സമനീതി ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ലത്തീൻ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടതായി കെ.ആർ.എൽ.സി.സി. വ്യക്താവ് ജോസഫ് ജൂഡ് അറിയിച്ചു.
‘ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം റദ്ദാക്കിയത് ലത്തീൻ സഭ ഖേദത്തോടെ കാണുന്നു’ എന്ന പേരിൽ ചില ചാനലുകളിൽ പ്രചരിക്കുന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കാത്തലിക് വോസ്സിനോട് പറഞ്ഞു.
പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം:
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.