
സ്വന്തം ലേഖകന്‍
ബംഗളൂരു : സിസിബിഐ യുവജന കമ്മിഷന്‍ അസോസിയേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയായി ഫാ.ഡൊമനിക്കിനെയും ഹെല്‍ത്ത് അപ്പോസ്തലേറ്റിന്‍റെ കോ ഓഡിനേറ്ററായി സിസ്റ്റര്‍ ജെനിഫര്‍ ഫ്രഫുല്ലയെയും നിയമിച്ചു. സിസിബിഐയുടെ 94- ാമത് എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ നിയമനങ്ങള്‍.
ലഖ്നൗ രൂപതയില്‍ നിന്നുള്ള ഫാ.ഡൊമിനിക് പിന്‍റോ നിലവില്‍ ആഗ്ര റീജിയണല്‍ ബിഷപ്സ് കൗണ്‍സിലിന്‍റെ യുവജന കമ്മിഷന്‍റെ റീജിയണല്‍ ഡയറക്ടറാണ്.
1982 ഓഗസ്റ്റ് 13ന് കര്‍ണാടകയിലെ ബജ്പെയില്‍ ജനിച്ച ഫാ.ഡൊമിനിക് ലഖ്നൗവിലെ സെന്‍റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ നിന്നാണ് പൗരേഹിത്യ പഠനം ആരംഭിച്ചത്.നാഗ്പൂരിലെ സെന്‍റ് ചാള്‍സ് സെമിനാരിയില്‍ അദ്ദേഹം തത്ത്വശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ കരസ്തമാക്കി.
2013 ഒക്ടോബര്‍ 20ന് ലക്നൗ രൂപതയില്‍ വൈദികനായി നിയമിതനായ ഫാ.ഡൊമിനിക് സഭയില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2014 മുതല്‍ 2018 വരെ രൂപതാ യുവജന മന്ത്രാലയത്തിന്‍റെ ഡയറക്ടറായിരുന്ന അദ്ദേഹത്തിന്‍റെ കാലയളവ് നൂതനമായ സംരംഭങ്ങളാലും നവീന ആശയങ്ങളാലും ശ്രദ്ധേയമായിരുന്നു.
ഹെല്‍ത്ത് അപ്പോസ്തലേറ്റിന്‍റെ കോ ഓഡിനേറ്ററായി നിയമിതയായ സിസ്റ്റര്‍ ജെനിഫര്‍ സിസ്റ്റേഴ്സ് ഓഫ് ദ മേഴ്സി ഓഫ് ഹോളി ക്രോസ് അംഗമാണ്
1974 ഡിസംബര്‍ 4ന് ജനിച്ച സിസ്റ്റര്‍ രവിശങ്കര്‍ ശുക്ലയില്‍
യൂണിവേഴ്സിറ്റി, ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിഎസ്സി, എംസി നഴ്സി നഴ്സിംഗും യുപിയിലെ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്.ഡിയും നേടി
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.