സ്വന്തം ലേഖകൻ
വത്തിക്കാൻ: സമൂഹത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്നതിനുതകുന്ന മഹത്തായ സംവാദങ്ങളുടെ ഇടങ്ങളാകണം സർവ്വകലാശാലകളെന്ന് ഫ്രാൻസിസ് പാപ്പാ. ലോകനന്മയ്ക്കായുള്ള സംവാദങ്ങളിൽ ആത്മാർത്ഥയോടും ഉത്തരവാദിത്വത്തോടുംകൂടെ പങ്കുചേരാൻ യുവതയെ പ്രാപ്തമാക്കുന്ന ബൗദ്ധികവും ആദ്ധ്യാത്മികവും ധാർമ്മികവുമായ മൂല്യങ്ങൾ സംവേദനം ചെയ്യാൻ സർവ്വകലാശാലകൾക്ക് കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു. 14 -ആം തിയതി ശനിയാഴ്ച അമേരിക്കൻ ഐക്യനാടുകളിലെ ഫിലഡാഫിയായിലുള്ള “വില്ലനോവ സര്‍വ്വകലാശാല” യുടെ എഴുപതോളം പ്രതിനിധികളെ വത്തിക്കാനിൽ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
മാനവകുലത്തിന്‍റെ ഐക്യം ലക്ഷ്യമാക്കി രൂപപ്പെടുത്തുന്ന വീക്ഷണവും അനീതികൾക്കും അസമത്വങ്ങൾക്കും എതിരായ പ്രായോഗിക ഐക്യദാർഢ്യോന്മുഖ പ്രതിബദ്ധതയും വികസിപ്പിച്ചെടുക്കുക എന്നത് സർവ്വകലാശാലകളുടെ ദൗത്യ മാനങ്ങളിൽ സുപ്രധാനമായ ഒന്നാണെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നു.
സർവ്വകലാശാലകൾ പ്രകൃത്യാതന്നെ സത്യത്തിനും നീതിക്കും മാനവൈക്യ – സംരക്ഷണത്തിനും സേവനത്തിനുമായുള്ള സംഭാഷണത്തിന്‍റെയും സമാഗമത്തിന്‍റെയും പണിപ്പുരകളായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്
ദൈവത്തിൽ നിയതമായ പൂർണ്ണതയിലെത്തിച്ചേരുന്നതിനുള്
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.