
സ്വന്തം ലേഖകന്‍
മാറനല്ലൂര്‍: വെളിയംകോട് വിശുദ്ധ കുരിശിന്‍റെ ദേവാലയത്തില്‍ ഇടവക തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ബെന്‍ബോസ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.
തിരുനാള്‍ ആരംഭ ദിവ്യബലിയ്ക്ക് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കാരോട് ഓ.സി.ഡി. ആശ്രമം ഡയറക്ടര്‍ ഫാ.ആന്‍റണി പുളിക്കല്‍ വചന സന്ദേശം നല്‍കി.
തിരുനാള്‍ ദിനങ്ങളില്‍ ഫാ.മാത്യുപനക്കല്‍, ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, മോണ്‍.റൂഫസ്പയസലീന്‍,ഡോ.രാഹുൽലാൽ, ഫാ.ജോയിമത്യാസ്, ഫാ.സുരേഷ് സി.എം., തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
തിരുനാള്‍ സമാപന ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ശുശ്രൂഷാ കോ-കോ ഓഡിനേറ്റര്‍ മോണ്‍. വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ആലുവ പൊന്തിഫിക്കല്‍ സെമിനാരി പ്രൊഫസര്‍ ഡോ.ഗ്രിഗറി ആര്‍.ബി. വചന സന്ദേശം നല്‍കും.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.