
നെയ്യാറ്റിൻകര: വിദ്യാഭ്യാസ വർഷത്തിന്റെ ഭാഗമായി ബി.സി.സി.കളിൽ നടത്തുന്ന രണ്ടാംഘട്ട ക്ലാസ്സുകൾ ഓഗസ്റ്റ് 4-ന് തുടങ്ങുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി നെയ്യാറ്റിൻകര രൂപതയിലെ 1500 ബി.സി.സി. യൂണിറ്റുകളിൽ ക്ലാസ്സുകൾ നടത്തും.
രൂപതാതല റിസോഴ്സ് ടീമാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. ഓരോ ഞായറാഴ്ച്ചയും 250 ഓളം ബി.സി.സി.കളിൽ ക്ലാസ്സ് നടക്കും. “മാധ്യമ നിയന്ത്രിത മണിക്കൂർ” എന്ന ആശയം പ്രചരിപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ഭവനങ്ങളിൽ പഠന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
“ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന കുടുംബം” എന്ന ആശയത്തിനും ഇതോടൊപ്പം പ്രചാരം നൽകും.
ക്ലാസ്സുകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസും, വിദ്യാഭ്യാസ കമ്മീഷൻ ഡയറക്‌ടർ ഫാ.ജോണി കെ.ലോറൻസും അറിയിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.