സ്വന്തം ലേഖകൻ
റോം: മെയ് 14-ന് സർവ്വ മതവിശ്വാസികളും ഒരുമിച്ച് പ്രാർത്ഥിക്കാനും, ഉപവസിക്കാനും, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം. മെയ് 3-ന് വത്തിക്കാൻ ലൈബ്രറിയിൽ നിന്ന് “സ്വർലോക രാജ്‌ഞീ ആനന്ദിച്ചാലും…” എന്ന ത്രികാല പ്രാർത്ഥനായ്ക്ക് ശേഷമാണ് പരിശുദ്ധ പിതാവ് ഇക്കാര്യം അറിയിച്ചത്.
“പ്രാർത്ഥന എന്നത് ഒരു സാർവത്രിക മൂല്യമായതിനാൽ, ഈ വരുന്ന മെയ് 14 ന്, എല്ലാ മതവിശ്വാസികളും പ്രാർത്ഥന, ഉപവാസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആത്മീയമായി ഒന്നിക്കുകയും, കൊറോണ വൈറസ് മഹാമാരിയെ മറികടക്കാൻ നമ്മെ സഹായിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്നും”, മാനുഷിക സാഹോദര്യത്തിനായുള്ള ഉന്നത സമിതിയുടെ നിർദ്ദേശം അംഗീകരിച്ച് കൊണ്ട് പാപ്പാ പറഞ്ഞു.
കൂടുതൽ വ്യക്തത നൽകുന്ന വീഡിയോ കാണാം:
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.