സ്വന്തം ലേഖകൻ
റോം: മെയ് 14-ന് സർവ്വ മതവിശ്വാസികളും ഒരുമിച്ച് പ്രാർത്ഥിക്കാനും, ഉപവസിക്കാനും, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം. മെയ് 3-ന് വത്തിക്കാൻ ലൈബ്രറിയിൽ നിന്ന് “സ്വർലോക രാജ്‌ഞീ ആനന്ദിച്ചാലും…” എന്ന ത്രികാല പ്രാർത്ഥനായ്ക്ക് ശേഷമാണ് പരിശുദ്ധ പിതാവ് ഇക്കാര്യം അറിയിച്ചത്.
“പ്രാർത്ഥന എന്നത് ഒരു സാർവത്രിക മൂല്യമായതിനാൽ, ഈ വരുന്ന മെയ് 14 ന്, എല്ലാ മതവിശ്വാസികളും പ്രാർത്ഥന, ഉപവാസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആത്മീയമായി ഒന്നിക്കുകയും, കൊറോണ വൈറസ് മഹാമാരിയെ മറികടക്കാൻ നമ്മെ സഹായിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്നും”, മാനുഷിക സാഹോദര്യത്തിനായുള്ള ഉന്നത സമിതിയുടെ നിർദ്ദേശം അംഗീകരിച്ച് കൊണ്ട് പാപ്പാ പറഞ്ഞു.
കൂടുതൽ വ്യക്തത നൽകുന്ന വീഡിയോ കാണാം:
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.