
സ്വന്തം ലേഖകൻ
റോം: മെയ് 14-ന് സർവ്വ മതവിശ്വാസികളും ഒരുമിച്ച് പ്രാർത്ഥിക്കാനും, ഉപവസിക്കാനും, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം. മെയ് 3-ന് വത്തിക്കാൻ ലൈബ്രറിയിൽ നിന്ന് “സ്വർലോക രാജ്‌ഞീ ആനന്ദിച്ചാലും…” എന്ന ത്രികാല പ്രാർത്ഥനായ്ക്ക് ശേഷമാണ് പരിശുദ്ധ പിതാവ് ഇക്കാര്യം അറിയിച്ചത്.
“പ്രാർത്ഥന എന്നത് ഒരു സാർവത്രിക മൂല്യമായതിനാൽ, ഈ വരുന്ന മെയ് 14 ന്, എല്ലാ മതവിശ്വാസികളും പ്രാർത്ഥന, ഉപവാസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആത്മീയമായി ഒന്നിക്കുകയും, കൊറോണ വൈറസ് മഹാമാരിയെ മറികടക്കാൻ നമ്മെ സഹായിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്നും”, മാനുഷിക സാഹോദര്യത്തിനായുള്ള ഉന്നത സമിതിയുടെ നിർദ്ദേശം അംഗീകരിച്ച് കൊണ്ട് പാപ്പാ പറഞ്ഞു.
കൂടുതൽ വ്യക്തത നൽകുന്ന വീഡിയോ കാണാം:
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.