
സ്വന്തം ലേഖകൻ
മ്യാവൂ: ഫാ. ഡെന്നിസ് പനിപിച്ചൈ, മ്യാവൂ രൂപതയുടെ സഹായമെത്രാനായി നിയമിതനായി. നിയമന ഉത്തരവ് ഇന്ത്യൻ സമയം 3.30-ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി പ്രസിദ്ധപ്പെടുത്തി.
ഫാ. ഡെന്നിസ് പനിപിച്ചൈയുടെ ജനനം 1958-ൽ തമിഴ്നാട് കോട്ടാർ രൂപതയിലെ കൊളച്ചൽ സ്വദേശിയാണ്. 1976-ൽ ഷില്ലോങ്ങിലെ സലേഷ്യൻ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചു. 1991 ഡിസംബർ 27-ന് സലേഷ്യൻ സഭയിൽ വൈദികനായി അഭിഷിക്തനായി.
സലേഷ്യൻ കമ്മ്യൂണിറ്റിയ്ക്ക് ഉപരിയായി മ്യാവൂ രൂപതയിലും ഇംഫാൽ അതിരൂപതയിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. 2012 മുതൽ സലേഷ്യൻ പ്രൊവിൻഷ്യൽ കൗൺസിലറായി നിയമിക്കപ്പെട്ടു. അതേസമയം, 2015 മുതൽ ഇംഫാൽ അതിരൂപതയിലെ സെന്റ് മേരി ഇമ്മാക്കുലേറ്റ് ഇടവക വികാരിയായി സേവനം അനുഷ്‌ടിച്ച് വരികയായിരുന്നു.
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
This website uses cookies.