
അനിൽ ജോസഫ്
സ്കോപ്യേ: മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭക്ക് ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ വിശുദ്ധ മദര്‍ തെരെസയുടെ ജന്‍മസ്ഥലം സന്ദര്‍ശിച്ചു. ഒരു പാപ്പാ ആദ്യമായാണ് ഇവിടം സന്ദര്‍ശിക്കുന്നത് എന്നതും ചരിത്രത്തിന്‍റെ ഭാഗമായി.
പാവങ്ങളായവരോട് ദൈവത്തിനുളള സ്നേഹത്തിന്‍റെ സാക്ഷ്യം വഹിച്ച വ്യക്തിയാണ് വിശുദ്ധ മദര്‍ തെരേസയെന്ന് പാപ്പാ പറഞ്ഞു.
മദര്‍ 18 വയസുവരെ ജീവിച്ചരുന്നത് സ്കോപ്യയിലാണ്. മദര്‍ ജ്ഞാനസ്നാനം സ്വീകരിച്ച പളളി 1963-ലെ ഭൂകമ്പത്തില്‍ തകര്‍ന്നു. 2009-ലാണ് മദറിന്‍റെ പേരില്‍ ജന്‍മനാട്ടില്‍ സ്മാരകം ഉയര്‍ന്നത്.
മിഷണറീസ് ഓഫ് ചാരിറ്റി അംഗങ്ങള്‍ സ്കോപ്യയില്‍ പരിശുദ്ധ പിതാവിനെ സ്വീകരിച്ചു. മദര്‍ തെരേസയുടെ 2 ബന്ധുക്കളും പപ്പയുടെ കൂടികാഴ്ചയില്‍ പങ്കെടുത്തു. ബള്‍ഗേറിയിലെ ദ്വിദിന സന്ദര്‍ശനത്തിന് ശേഷമാണ് പാപ്പ മാസിഡോണയയിലെത്തിയത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.