
വത്തിക്കാൻ സിറ്റി : ഇറ്റലിയിലെ ദിനപ്പത്രങ്ങളിലൊന്നായ “ല സ്തംബ” കൂടുതൽ ആകർഷകമായി പുതിയരൂപത്തിൽ പുറത്തിറക്കിയതിനോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ വാർത്താവിനിയമയത്തിൽ നിർബന്ധമായി പാലിക്കേണ്ട കടമകളെക്കുറിച്ച് ഓർമ്മിപ്പിച്ചത്.
1) മനുഷ്യവ്യക്തിയുടെ ഔന്നത്യത്തോട് ആദരവുപുലർത്തുക.
2) അവഗാധമായ താരതമ്യപഠനത്തിന് ശേഷം മാത്രം അവതരിപ്പിക്കുക.
3) മാദ്ധ്യമ പ്രവർത്തനത്തിന്‍റെ തൊഴില്‍പരമായ ധാർമ്മികത പൂർണ്ണമായും പാലിക്കുക.
4) നാം ഇന്നു ജീവിക്കുന്ന ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളെക്കുറിച്ച് ഉത്തമ ബോധ്യം ഉണ്ടായിരിക്കുക.
5) മനുഷ്യവ്യക്തിയുടെ ഔന്നത്യത്തോടു പൂർണ്ണ ആദരവുപുലർത്തി മാത്രം വാർത്തകൾ അവതരിപ്പിക്കുക.
6) ചട്ടക്കൂടുകളിലും പ്രശസ്തിനേടുന്നതിലും എളുപ്പത്തിൽ വീണുപോകാതിരിക്കുക.
7) യാഥാർത്ഥ്യങ്ങളുടെ സങ്കീർണ്ണതകൾ പക്വതയോടെ അവതരിപ്പിക്കുക.
കുറഞ്ഞ പക്ഷം ഇവയെങ്കിലും പാലിക്കാൻ താല്പര്യം കാണിക്കാത്ത പത്രപ്രവർത്തനം അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാറിപ്പോവുകയും പത്രപ്രവർത്തനത്തിന്റെ അന്തസ്സിനു കളങ്കം ചാർത്തുകയുമാണ്, പാപ്പാ ഓർമ്മിപ്പിക്കുന്നു.
കടപ്പാട് : വത്തിക്കാൻ റേഡിയോ
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.