
സാമൂഹിക സാഹചര്യങ്ങളിൽ പരിചയമില്ലാത്തവർ ആദ്യമായി കാണുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമാണിത്. അൽപം കഴിഞ്ഞ് ചോദ്യത്തെ സ്വാംശീകരികുമ്പോൾ നാം നമ്മോട് തന്നെ ചോദിക്കുന്നു “ഞാൻ ആരാണ്” എന്ന്.
നമ്മൾ ആരാണെന്നും നമ്മുടെ ജീവിതത്തിന്റെ അർത്ഥം എന്താണെന്നും വെളിപ്പെടുന്നത് ക്രിസ്തുവിലൂടെ ആണെന്ന് വിശുദ്ധ പൗലോസ് ശ്ലീഹ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നു: “ക്രിസ്തുവിനെക്കുറിച്ച് നമ്മൾ കാണുന്നതിനും കേൾക്കുന്നതിലും അറിയുന്നതിനും, നമ്മിൽ പ്രതീക്ഷകൾ ഉണരുന്ന തിനുംമുമ്പുതന്നെ കർത്താവിന് നമ്മുടെമേൽ ഒരു കണ്ണുണ്ടായിരുന്നു; നമ്മുടെ മഹത്വപൂർണ്ണമായ ജീവിതത്തെക്കുറിച്ച് ദൈവത്തിന് ഒരു പ്ലാൻ ഉണ്ടായിരുന്നു.”
സ്വന്തം കൈകളാൽ രചിച്ച സ്വന്തം ആഗ്രഹത്താൽ ആസൂത്രണം ചെയ്ത പ്രൗഢഗംഭീരവും വർണ്ണശബളവുമായ ഒരു വീരസാഹസിക കഥ പോലെ നമ്മുടെ ജീവിതം നമുക്ക് ചുറ്റുമായി ദൈവത്തിന്റെ കലണ്ടറനുസരിച്ച് താളുകൾ മറിയുന്നതുപോലെ സംഭവിക്കുന്നു.
പൂർണ്ണമായി അറിയാൻ വീഡിയോ കാണാം
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.