
ആമോ. – 7:10-17
മത്താ. – 9:1-8
“ദൈവഭക്തി നിർമലമാണ്; അത് എന്നേക്കും നിലനിൽക്കുന്നു.”
സങ്കീർത്തകൻ ദൈവഭക്‌തിയെ കുറിച്ച് പ്രതിപാദിക്കുകയാണ്. ദൈവഭക്തി നിത്യവും, നിർമലവുമാണ്. സത്യസന്ധമായ ദൈവഭക്തിയാവണം വേണ്ടത്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ളതോ കാര്യസാധ്യത്തിനുള്ളതോ ആകരുത് നമ്മുടെ ദൈവഭക്തി. ഭക്തിനിർഭരമായ ജീവിതത്തിലൂടെ ദൈവത്തിൽ വിശ്വസിക്കേണ്ടവരാണ് നാം എന്ന് സാരം.
സ്നേഹമുള്ളവരെ, നിർമ്മലമായ ദൈവഭക്‌തി അനശ്വരമാണ്. ദൈവത്തെ ആരാധിക്കുകയും, ബഹുമാനിക്കുകയും ചെയ്തുകൊണ്ട് ദൈവത്തോടൊപ്പമായിരിക്കുമ്പോളാണ്
സ്നേഹനാഥ, നിർമലമായ ഹൃദയത്തോടെ ഭക്തിയോടെയുള്ള ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.