
ആമോ. – 7:10-17
മത്താ. – 9:1-8
“ദൈവഭക്തി നിർമലമാണ്; അത് എന്നേക്കും നിലനിൽക്കുന്നു.”
സങ്കീർത്തകൻ ദൈവഭക്‌തിയെ കുറിച്ച് പ്രതിപാദിക്കുകയാണ്. ദൈവഭക്തി നിത്യവും, നിർമലവുമാണ്. സത്യസന്ധമായ ദൈവഭക്തിയാവണം വേണ്ടത്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ളതോ കാര്യസാധ്യത്തിനുള്ളതോ ആകരുത് നമ്മുടെ ദൈവഭക്തി. ഭക്തിനിർഭരമായ ജീവിതത്തിലൂടെ ദൈവത്തിൽ വിശ്വസിക്കേണ്ടവരാണ് നാം എന്ന് സാരം.
സ്നേഹമുള്ളവരെ, നിർമ്മലമായ ദൈവഭക്‌തി അനശ്വരമാണ്. ദൈവത്തെ ആരാധിക്കുകയും, ബഹുമാനിക്കുകയും ചെയ്തുകൊണ്ട് ദൈവത്തോടൊപ്പമായിരിക്കുമ്പോളാണ്
സ്നേഹനാഥ, നിർമലമായ ഹൃദയത്തോടെ ഭക്തിയോടെയുള്ള ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.