
ജോസ് മാർട്ടിൻ
കൊച്ചി: ചെല്ലാനത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി.). സുസ്ഥിരമായ സുരക്ഷയും, വികസനവും ഉണ്ടാകണമെന്നതാണ് ആവശ്യമെന്നും, ചെല്ലാനത്തിന്റെ അടിയന്തിര ആവശ്യങ്ങൾ മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ടെന്നും കെ.സി ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറാൾ ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി അറിയിച്ചു.
അതോടൊപ്പം പ്രതിപക്ഷ നേതാവായി നിയമിക്കപ്പെട്ട വി.ഡി.സതീശന്റെ പിന്തുണയേയും, ചെല്ലാനത്തെ കുഫോസ് ദത്തെടുക്കുമെന്ന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെയും പ്രസ്താവനയെയും ഒരുപോലെ സ്വാഗതം ചെയ്യുന്നുവെന്നും; അതേസമയം, ജനങ്ങളുടെ സുരക്ഷയും കടലോര പ്രദേശത്തിന്റെ വികസനവും കണക്കിലെടുത്ത് ഉചിതമായ പദ്ധതികൾക്ക് ഉടനടി അംഗീകാരം നൽകി കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കണമെന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു.
പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.