ജോസ് മാർട്ടിൻ
കൊച്ചി: ചെല്ലാനത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി.). സുസ്ഥിരമായ സുരക്ഷയും, വികസനവും ഉണ്ടാകണമെന്നതാണ് ആവശ്യമെന്നും, ചെല്ലാനത്തിന്റെ അടിയന്തിര ആവശ്യങ്ങൾ മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ടെന്നും കെ.സി ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറാൾ ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി അറിയിച്ചു.
അതോടൊപ്പം പ്രതിപക്ഷ നേതാവായി നിയമിക്കപ്പെട്ട വി.ഡി.സതീശന്റെ പിന്തുണയേയും, ചെല്ലാനത്തെ കുഫോസ് ദത്തെടുക്കുമെന്ന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെയും പ്രസ്താവനയെയും ഒരുപോലെ സ്വാഗതം ചെയ്യുന്നുവെന്നും; അതേസമയം, ജനങ്ങളുടെ സുരക്ഷയും കടലോര പ്രദേശത്തിന്റെ വികസനവും കണക്കിലെടുത്ത് ഉചിതമായ പദ്ധതികൾക്ക് ഉടനടി അംഗീകാരം നൽകി കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കണമെന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു.
പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.