
സ്വന്തം ലേഖകൻ
റോം: വത്തിക്കാന്റെ അപൂർവ ബഹുമതി, ഗ്രാന്റ് ഇമാം അൽ-അസ്ഹറിന്റെ മുൻ കൗൺസിലർ ഡോ.മുഹമ്മദ് മഹമൂദ് അബ്ദുൾ സലാമിന് ഫ്രാൻസിസ് പാപ്പാ നൽകുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ കാര്യാലയം ഔദ്യോഗികമായി അറിയിച്ചു.
“കൊമെന്താ കോൺ പ്ലാക്ക ഡെൽ ഓർഡിനേ പിയാനോ” എന്നറിയപ്പെടുന്ന വത്തിക്കാന്റെ അപൂർവ ബഹുമതിയാണ് നൽകുക. ഈ വര്ഷം മാർച്ച് 26 -ന് വത്തിക്കാനിൽ വച്ച് ഡോ.മുഹമ്മദ് മഹമൂദ് ഫ്രാൻസിസ് പാപ്പായിൽ നിന്നും ഏറ്റു വാങ്ങും. അൽ-അസ്ഹറും കത്തോലിക്കാ സഭയും തമ്മിലുള്ള മതസൗഹാർദ സംവാദത്തിന് നൽകിയ വിലയേറിയ സംഭാവനകളാണ് അദ്ദേഹത്തെ വത്തിക്കാന്റെ ഈ ബഹുമതിക്ക് അർഹനാക്കിയത്.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.