
സ്വന്തം ലേഖകൻ
റോം: വത്തിക്കാന്റെ അപൂർവ ബഹുമതി, ഗ്രാന്റ് ഇമാം അൽ-അസ്ഹറിന്റെ മുൻ കൗൺസിലർ ഡോ.മുഹമ്മദ് മഹമൂദ് അബ്ദുൾ സലാമിന് ഫ്രാൻസിസ് പാപ്പാ നൽകുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ കാര്യാലയം ഔദ്യോഗികമായി അറിയിച്ചു.
“കൊമെന്താ കോൺ പ്ലാക്ക ഡെൽ ഓർഡിനേ പിയാനോ” എന്നറിയപ്പെടുന്ന വത്തിക്കാന്റെ അപൂർവ ബഹുമതിയാണ് നൽകുക. ഈ വര്ഷം മാർച്ച് 26 -ന് വത്തിക്കാനിൽ വച്ച് ഡോ.മുഹമ്മദ് മഹമൂദ് ഫ്രാൻസിസ് പാപ്പായിൽ നിന്നും ഏറ്റു വാങ്ങും. അൽ-അസ്ഹറും കത്തോലിക്കാ സഭയും തമ്മിലുള്ള മതസൗഹാർദ സംവാദത്തിന് നൽകിയ വിലയേറിയ സംഭാവനകളാണ് അദ്ദേഹത്തെ വത്തിക്കാന്റെ ഈ ബഹുമതിക്ക് അർഹനാക്കിയത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.