
ജോസ് മാർട്ടിൻ
ആലപ്പുഴ: ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നായ “ലാസ്റ്റ് സപ്പർ” എന്ന് അറിയപ്പെടുന്ന വിശ്വവിഖ്യാതമായ അന്ത്യത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ചതിൽ കെ.സി.വൈ.എം. ആലപ്പുഴ രൂപത പ്രതിഷേധിച്ചു. വിശ്വാസികളുടെ മനസ്സിൽ വളരെയേറെ വേദനയുണ്ടാക്കുന്നതും വൈകാരികമായി ഇടപെടുവാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നതുമായ രീതിയില്‍ ഫേസ്ബുക്കിലൂടെ സിനിമാ പോസ്റ്റർ പ്രചരിപ്പിച്ച ഡയറക്ടര്‍ വിപിൻ അറ്റ്ലിക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും, പ്രസിഡന്റ് എം.ജെ.ഇമ്മാനുവൽ ആവശ്യപ്പെട്ടു.
കേരളത്തിലും ഇന്ത്യയിലും നിലവിലുള്ള സാമുദായിക ഐക്യം വികലമാകുന്ന രീതിയിലുള്ള പ്രവണതകൾ ഇനി ആരെയും അനുവദിക്കരുത് എന്ന് ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നക്കൽ ആവശ്യപ്പെട്ടു. ജന.സെക്രട്ടറി അഡ്രിൻ ജോസഫ്, കിരൺ ആൽബിൻ കെവിൻജൂഡ്, മേരി അനില, വർഗ്ഗീസ്ജെയിംസ്, അമല ഔസേഫ് എന്നിവർ സംസാരിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.
View Comments
ഇൗ സിനിമ നിരോധിക്കുക.