
ജോസ് മാർട്ടിൻ
കോട്ടപ്പുറം: കോട്ടപ്പുറം രൂപതാംഗം ഫാ.ജിജു അറക്കത്തറ ഡോക്ടറേറ്റ് നേടി. ഫിലിപ്പൈൻസിലെ മനില സെന്റ് തോമസ് പൊന്തിഫിക്കൽ റോയൽ സർവ്വ കലാശാലയിൽ നിന്ന് ‘ക്ലിനിക്കൽ സൈക്കോളജി’യിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സമ്മർദ്ദത്തിലായ അമ്മമാരെ സംബന്ധിച്ച വിഷയത്തിലായിരുന്നു ഗവേഷണം. ഈ വിഷയത്തിൽ ദേശീയ-അന്തർദേശീയ ജേർണലുകളിൽ ഫാ.ജിജു അറക്കത്തറയുടെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോട്ടപ്പും രൂപതയിലെ കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ അറക്കത്തറ പരേതരായ ജോർജ് – ലീലാമ്മ ദമ്പതികളുടെ മകനാണ് ഫാ.ജിജു അറക്കത്തറ.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.