
ജോസ് മാർട്ടിൻ
കോട്ടപ്പുറം: കോട്ടപ്പുറം രൂപതാംഗം ഫാ.ജിജു അറക്കത്തറ ഡോക്ടറേറ്റ് നേടി. ഫിലിപ്പൈൻസിലെ മനില സെന്റ് തോമസ് പൊന്തിഫിക്കൽ റോയൽ സർവ്വ കലാശാലയിൽ നിന്ന് ‘ക്ലിനിക്കൽ സൈക്കോളജി’യിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സമ്മർദ്ദത്തിലായ അമ്മമാരെ സംബന്ധിച്ച വിഷയത്തിലായിരുന്നു ഗവേഷണം. ഈ വിഷയത്തിൽ ദേശീയ-അന്തർദേശീയ ജേർണലുകളിൽ ഫാ.ജിജു അറക്കത്തറയുടെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോട്ടപ്പും രൂപതയിലെ കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ അറക്കത്തറ പരേതരായ ജോർജ് – ലീലാമ്മ ദമ്പതികളുടെ മകനാണ് ഫാ.ജിജു അറക്കത്തറ.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.