
സ്വന്തം ലേഖകന്‍
കൊളോണ്‍: കേരളത്തിന് സഹായഹസ്തവുമായി കൊളോണ്‍ അതിരൂപത മുന്നോട്ട് വന്നു. പ്രളയക്കെടുതിയില്‍ നിന്നു കരകയറുന്നതിനായി മുന്നോട്ടു വന്നിരിക്കുന്നത് ജര്‍മ്മനിയിലെ കൊളോണ്‍ അതിരൂപതയാണ്.
കഴിഞ്ഞ മാസം കേരളം സന്ദര്‍ശിച്ചു മടങ്ങിയതായിരുന്നു ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി. കൊളോണ്‍ അതിരൂപതയുടെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ വോള്‍ക്കി 1,50,000 യൂറോയാണ് കേരളത്തിന്റെ പുനര്‍നിര്‍മാണ സഹായത്തിനായി അതിരൂപത നല്‍കുന്നത്.
ജര്‍മ്മനിയിലെ ഒട്ടുമിക്ക ദേവാലയങ്ങളിലും കേരളത്തെ സഹായിക്കാനുള്ള സാമ്പത്തിക പദ്ധതി ഇതിനോടകം ആവിഷ്‌കരിച്ചിട്ടുണ്ട്. മലയാളികളായ നിരവധി വൈദികരാണ് ജര്‍മ്മനിയില്‍ സേവനം ചെയ്യുന്നതെന്നത് ഈ സഹായത്തിനു പിന്നിൽ വലിയൊരു ഘടകമാണ്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.