
മലയാറ്റൂർ: പുതുഞായർ തിരുനാളിനോടനുബന്ധിച്ചുള്ള ഈ വർഷത്തെ കുരിശുമുടി തീർഥാടനം മലയാറ്റൂർ മഹാ ഇടവക മലകയറ്റത്തോടെ ഔദ്യോഗികമായി ആരംഭിച്ചു. മലയാറ്റൂർ മഹാ ഇടവകയിലെ നാല് ഇടവകകളിലെ വികാരിമാരുടെ നേതൃത്വത്തിൽ മഹാ ഇടവകാംഗങ്ങൾ ഇന്നലെ കുരിശുമുടി കയറി. രാവിലെ ഏഴിനു മലയടിവാരത്തെ മാർത്തോമ്മാ ശ്ലീഹാ രൂപത്തിനു മുന്നിൽ മലയാറ്റൂർ മഹാ ഇടവകാംഗങ്ങൾ ഒത്തുചേർന്നു.
തുടർന്നു മാർത്തോമ്മാ ശ്ലീഹാ രൂപത്തിനു മുന്നിൽ മെഴുകുതിരികൾ കത്തിച്ചു പ്രാർഥനകൾ അർപ്പിച്ചു മലകയറ്റം ആരംഭിച്ചു. കുരിശിന്റെ വഴി ചൊല്ലിയുള്ള മലകയറ്റത്തിനു മലയാറ്റൂർ മഹാ ഇടവകയിലെ വികാരിമാരായ ഫാ. ഡോ. ജോൺ തേയ്ക്കാനത്ത് (മലയാറ്റൂർ സെന്റ് തോമസ് പള്ളി), ഫാ. ജോഷി കളപ്പറമ്പത്ത് (വിമലഗിരി അമലോദ്ഭവമാതാ പള്ളി), ഫാ. ബിനീഷ് പൂണോളി (സെബിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി), ഫാ. അഗസ്റ്റിൻ മൂഞ്ഞേലി (ഇല്ലിത്തോട് തിരുഹൃദയ പള്ളി) എന്നിവർ നേതൃത്വം നൽകി. മലമുകളിലെ പള്ളിയിൽ ഫാ. ഡോ. ജോൺ തേയ്ക്കാനത്തിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന അർപ്പിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.