
സ്വന്തം ലേഖകൻ
റോം: കുടുംബങ്ങളോടൊപ്പമായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. കുടുംബങ്ങളോടൊത്തുള്ള തന്‍റെ രണ്ടാമത്തെ ആഘോഷത്തിന് പങ്കെടുക്കുവാൻ പോകവേ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാപ്പാ.
ഡബ്ലിനിലേയ്ക്ക് ഇത് പാപ്പായുടെ ആദ്യസന്ദർശനമാണ്. ആദ്യകുംബസംഗമം, അമേരിക്കന്‍ ഐക്യനാടുകളിലെ ഫിലഡല്‍ഫിയായില്‍ വച്ചായിരുന്നു.
കുടുംബങ്ങളോടൊപ്പമായിരിക്കാന്‍ ഞാൻ വളരെ ഇഷ്ടപ്പെടുന്നു അതുകൊണ്ടുതന്നെ, ഈ യാത്ര എനിക്ക് സന്തോഷകരമാണെന്നും പാപ്പാ പറഞ്ഞു. സന്തോഷം നൽകുന്ന മറ്റൊരു കാര്യം 38 വര്‍ഷത്തിനു ശേഷം ഞാന്‍ അയര്‍ലണ്ടില്‍ തിരിച്ചെത്തുന്നതാണെന്നും, 1980 ല്‍ അവിടെ ഞാന്‍ ഇംഗ്ലീഷ് പരിശീലിക്കുന്നതിനായി മൂന്നുമാസക്കാലം ചിലവഴിച്ചിട്ടുണ്ടെന്നും പാപ്പാ ഓർമ്മിക്കുന്നു.
തുടര്‍ന്ന്, മാദ്ധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ അഭിമുഖം അവസാനിപ്പിച്ചത്.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.