
സ്വന്തം ലേഖകൻ
പാറശാല: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ കീഴിൽ കാരോട് പുതിയതായി നിർമിച്ച ‘വിശുദ്ധ കുരിശിന്റെ ദേവാലയ കൂദാശ’ ഇന്ന് നെയ്യാറ്റിൻകര രൂപത ബിഷപ് വിൻസന്റ് സാമുവേൽ, പുനലൂർ രൂപത ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവർ ചേർന്ന് നിർവഹിക്കും.
വൈകുന്നേരം 3.00-ന് പിതാക്കന്മാർക്കു സ്വീകരണം നൽകും. തുടർന്ന് നാലിന് തിരുനാൾ കൊടിയേറ്റും ദേവാലയ ആശിർവാദവും.
നാളെ ഫാ. വത്സലൻ ജോസിന്റെ കാർമികത്വത്തിൽ ദിവ്യബലി. ഫാ. സിജോ ജോർജ് കുരിശിൻമൂട്ടിൽ വചന പ്രഘോഷണവും നടത്തും.
10-ന് നവ വൈദീകർ നടത്തുന്ന ദിവ്യ ബലിയിൽ ഫാ. ആദർശ് വചന പ്രഘോഷണം നടത്തും.
11-ന് ഫാ. ജിനു തെക്കേത്തലക്കൽ നടത്തുന്ന ദിവ്യ ബലിയിൽ ഫാ. മിജോ പുത്തൻപുര വചന പ്രഘോഷണം നടത്തും.
12-ന് ഫാ. മാർട്ടിൻ നടത്തുന്ന ദിവ്യബലിയിൽ ഫാ. ആന്റണി പുളിക്കൽ വചനപ്രഘോഷണം നടത്തും.
13-ന് ഫാ. ജോൺ മുരുപ്പേൽ നടത്തുന്ന ദിവ്യബലിയിൽ ഫാ. ജോയ് വചനപ്രഘോഷണം നടത്തും.
14-ന് ഫാ. ജോസഫ് പെരേര നടത്തുന്ന ദിവ്യബലിയിൽ ഫാ. റെയ്മണ്ട് ഷൈജു വചന പ്രഘോഷണം നടത്തും.
15 ന് രാവിലെ 10.30-ന് ആഘോഷമായ തിരുനാൾ ദിവ്യബലി മോൺ. വി. പി. ജോസ് മുഖ്യ കാർമികത്ത്വം വഹിക്കും. ഫാ. ആന്റണി കാണപ്പള്ളി വചന പ്രഘോഷണം നടത്തും.
എല്ലാ ദിവസവും വൈകുന്നേരം 5 .30 നു ജപമാല, ലിറ്റിനി, നൊവേനയും ഉണ്ടായിരിക്കും.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല് പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.