
ജോസ് മാർട്ടിൻ
ആലപ്പുഴ: കടലാക്രമണ മേഖലകളിൽ സത്വര നടപടി ഉണ്ടാകണമെന്ന് മൈനോറി ഡവലപ്മെന്റ് സൊസൈറ്റി. കടലാക്രമണ മേഖലകളായ ചെല്ലാനം മുതൽ വലിയഴീക്കൽ വരെയുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും, കാലവർഷം അടുക്കുമ്പോൾ നാമമാത്രമായ പരിഹാരം ചെയ്തു പോകാതെ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും മൈനോറി ഡവലപ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ക്ലീറ്റസ് കളത്തിൽ, ജനറൽ സെക്രട്ടറി ബാബു അത്തിപ്പൊഴിയിൽ, ട്രഷറർ ഉമ്മച്ചൻ പി. ചക്കുപുരക്കൽ എന്നിവർ ചേർന്ന് ആലപ്പുഴ ജില്ലാ കലക്ടക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിവേദനത്തിൽ ആവശ്യമുന്നയിച്ചിട്ടുള്ള കാര്യങ്ങൾ:
1) കടൽ ഭിത്തിയുടേയും പുലിമുട്ടിന്റെയും നിർമ്മാണങ്ങൾ സമയബന്ധിതമായി തീർക്കുക.
2) നിലവിലുള്ള കടൽഭിത്തികൾക്കും പുലിമുട്ടിനും വർഷാവർഷം മെയ്ന്റെനൻസ് നടത്തുക (കടൽഭിത്തി കീഴ്പ്പോട്ട് ഇരുന്നു പോകുന്നതനുസരിച്ചു ഉയരം വർദ്ധിപ്പികുന്നതിന് നടപടി ഉണ്ടാകുക).
3) കടലാക്രമണങ്ങളെ നേരിടാൻ മുൻകൂട്ടി പദ്ധതികൾ തയ്യാറാക്കുക, അത് വർഷാവർഷം വിലയിരുത്താൻ പ്രത്യേക സമിതി രൂപീകരിക്കുക.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.