
ഫാ.കിരണ്‍ രാജ്
നെയ്യാറ്റിന്‍കര: എല്ലാവരും ജനിക്കുമ്പോള്‍ തന്നെ മരണത്തിലേക്ക് നടന്നടുക്കുകയാണെന്ന് ആര്‍ച്ച് ബിഷപ് എം.സൂസപാക്യം. കീഴാറൂര്‍ വിശുദ്ധ പത്രോസ് ദേവാലയത്തില്‍ അന്തരിച്ച ഫാ.ഡി.ആന്‍റണിക്ക് വേണ്ടിയുളള ദിവ്യബലി അര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ക്രിസ്തുനാഥന്‍ മരണത്തിന്‍മേല്‍ വിജയം കൈവരിച്ചത് പോലെ ഫാ.ഡി.ആന്‍റണിയും ദൈവീക പൂര്‍ണ്ണതയിലേക്കെത്തും. വൈദികനെന്ന നിലയില്‍ ക്രിസ്തു വചനങ്ങള്‍ സാക്ഷാല്‍ക്കരിച്ചാണ് ആന്‍റണി അച്ചനും യാത്രയാകുന്നത്. എല്ലാവരും പരേതനുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കണമെന്നും ബിഷപ് പറഞ്ഞു.
ദിവ്യബലിയില്‍ മോണ്‍.ജി.ക്രിസ്തുദാസ് ആമുഖ സന്ദേശം നല്‍കി. നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍, കാട്ടാക്കട റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.വിൻസെന്‍റ് കെ. പീറ്റര്‍ തുടങ്ങി ധാരാളം വൈദികരും സഹകാര്‍മ്മികരായി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.