Categories: World

ഇന്തോനേഷ്യയിൽ കുർബാനയ്ക്കിടെ ആക്രമണം; വൈദികനു വെട്ടേറ്റു

ഇന്തോനേഷ്യയിൽ കുർബാനയ്ക്കിടെ ആക്രമണം; വൈദികനു വെട്ടേറ്റു

ജക്കാർത്ത: ഇന്തോനേഷ്യയിൽ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കിടെ വാളുമായെത്തിയ അക്രമി വൈദികനടക്കം നാലു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. യോഗ്യകർത്ത പ്രവിശ്യയിലെ സ്ലേമാൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന സെന്‍റ് ലിഡ്‌വിന കത്തോലിക്കാ പള്ളിയിൽ രാവിലെ 7.30-നായിരുന്നു ആക്രമണം. അക്രമിയെ പോലീസ് വെടിവച്ചു കീഴ്പെടുത്തി.

22 വയസുള്ള സുലിയോനോ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാൾ യൂണിവേഴ്സിറ്റി വിദ്യാർഥിയാണെന്നു സംശയിക്കുന്നു. ആക്രമണത്തിനു പ്രേരിപ്പിച്ച കാരണവും ഇയാൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. നൂറോളം പേർ കുർബാനയിൽ പങ്കെടുക്കവേയായിരുന്നു സംഭവം. ഒരു മീറ്റർ നീളമുള്ള വാളുമായെത്തിയ യുവാവ് അൾത്താരയിൽ ഗായകസംഘത്തിനു നേതൃത്വം നൽകുകയായിരുന്ന ജർമൻ

വൈദികൻ കാൾ എഡ്മണ്ട് പ്രയറിനെ ആക്രമിച്ചു.
തുടർന്ന് തിരുസ്വരൂപങ്ങളും നശിപ്പിച്ചു. പള്ളിയിൽനിന്നിറങ്ങിയോടിയ വിശ്വാസികളെയും അക്രമി ലക്ഷ്യമിട്ടു. സംഭവം അറിഞ്ഞെത്തിയ പോലീസ് മുന്നറിപ്പു നൽകാൻ ആകാശത്തേക്കു വെടിയുതിർത്തു. ഇതു വകവയ്ക്കാതെ ഇയാൾ പോലീസിനെയും ആക്രമിച്ചു. തുടർന്ന് അരയ്ക്കു താഴെ വെടിവച്ചു കീഴ്പ്പെടുത്തുകയായിരുന്നു. അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

2 days ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago