വത്തിക്കാൻ സിറ്റി: ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി യാത്രയായ ആൽഫി ഇവാൻ എന്ന പിഞ്ചു ബാലന്റെ വിയോഗത്തിൽ അനുശോചനമറി
അപൂർവ മസ്തിഷ്ക രോഗം ബാധിച്ചു ലണ്ടനിൽ ചികിത്സയിലായിരുന്ന ആൽഫിയെ ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റി മരിക്കാൻ അനുവദിക്കണമെന്നു കോടതി ഉത്തരവിട്ടിരുന്നു.
ആൽഫിയുടെ അവസ്ഥയറിഞ്ഞ് വത്തിക്കാൻ വരെ ഇടപെട്ട സംഭവത്തിൽ ആൽഫിക്ക് ഇറ്റലി പൗരത്വം വരെ നൽകിയിരുന്നു. ജീവൻ നിലനിർത്താനും തുടർചികിത്സയ്ക്കുമായി ആൽഫിയെ ഇറ്റലിയിലേക്കു കൊണ്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ. എന്നാൽ, അപ്പീൽ കോടതി ഉത്തരവിനെത്തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്തതോടെ ശനിയാഴ്ച പുലർച്ചെ 2.30-ന് ആൽഫി യാത്രയായി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.