
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: രണ്ടും ദിവസം മുന്‍പ് (നവംബര്‍ 2, വെള്ളി) ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പാപ്പാ അതിയായ ദുഃഖം അറിയിക്കുകയും, ഇരകളായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്, ഞായറാഴ്ച, മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്ക് ഒത്തുകൂടിയവരോട് അഭ്യർത്ഥിക്കുകയും ചെയ്തു.
അവര്‍ കൊല്ലപ്പെട്ടത് ക്രൈസ്തവരായതുകൊണ്ടു മാത്രമാണെന്ന് പറഞ്ഞ പാപ്പാ, വേദനിക്കുന്ന കുടുംബങ്ങളെയും കോപ്റ്റിക് സമൂഹത്തെയും സമാശ്വസിപ്പിക്കണമേയെന്ന് പരിശുദ്ധ കന്യകാനാഥയോടു പ്രാര്‍ത്ഥിക്കാമെന്ന് ആഹ്വാനം ചെയ്തു കൊണ്ട്, ഒരു നിമിഷത്തെ മൗനപ്രാർഥനയ്ക്ക് ശേഷം, എല്ലാവരോടും ഒന്നിച്ച് “നന്മനിറഞ്ഞ മറിയമേ…,” എന്ന പ്രാര്‍ത്ഥന ഉരുവിട്ടു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.