
അനിൽ ജോസഫ്
കണ്ണൂര്‍: മാതൃഭൂമി പത്രത്തിൽ കഴിഞ്ഞ ഞായറാഴ്ച വാരന്തപതിപ്പില്‍ പ്രസിദ്ധീകരിച്ച ലൂസി കളത്തിപ്പുരക്കലിന്‍റെ അഭിമുഖത്തിനെതിരെ വന്‍ പ്രതിഷേധം. ‘ഞാനിവിടെ തനിച്ചാണെ’ന്ന തലക്കെട്ടിൽ പ്രിദ്ധീകരിച്ച അഭിമുഖം കത്തോലിക്കാ സഭയെയും സമര്‍പ്പിതരെയും മോശമായി ചിത്രീകരിക്കുന്നതാണ്.
ഇന്നലെ കണ്ണൂര്‍ മാതൃഭൂമി ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് സന്യസ്തരും വൈദികരും പങ്കെടുത്തു. അഭിമാനത്തോടെ തങ്ങള്‍ ഏറ്റെടുത്ത സന്യസ്ഥ ജീവിതത്തിലേക്ക് ഏത് മഞ്ഞപത്രം ചെളിവാരിയെറിഞ്ഞാലും പ്രതിഷേധമുണ്ടാവുമെന്ന് സന്യസ്ത കൂട്ടായ്മ അറിയിച്ചു.
കോണ്‍വെന്‍റുകളിലും കത്തോലിക്കാ സ്ഥാപനങ്ങളിലും മാതൃഭൂമി ഒഴിവാക്കുന്നതിനെ കൂറിച്ചും കൂട്ടായ്മ ആലോചിക്കുന്നുണ്ടെന്ന് അറിയിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.