
ജോസ് മാർട്ടിൻ
ആലുവാ: “ഹോർത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും” എന്ന പുസ്‌തകം പ്രകാശനം ചെയ്തു. കെ.സി.ബി.സി. വൈസ് പ്രസിഡന്റ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ ആദ്യപ്രതി ജോൺ ഓച്ചൻതുരുത്തു മെമ്മോറിയൽ അക്കാദമി ഫോർ ഹിസ്റ്ററി (JOMAH) ഡയറക്ടർ ഫാ.പയസ് ആറാട്ട്കുളത്തിന് നൽകികൊണ്ടായിരുന്നു പ്രകാശന കർമ്മം നിർവഹിച്ചത്.
കർമ്മലീത്താ മിഷണറിയായിരുന്ന മത്തേവൂസ് പാതിരി മലബാറിലെ സസ്യങ്ങളെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്തി 1673-ൽ തുടങ്ങിയ പുസ്തക രചന ഇരുപത്തി അഞ്ച് വർഷങ്ങൾ കൊണ്ട്, 12 വാല്യങ്ങളിലായി പൂർത്തീകരിക്കുകയുമായിരുന്നു. പൗരാണീക ലത്തീൻ ഭാഷയിൽ എഴുതിയ ഈ പുസ്തകം ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത് കോഴിക്കോട് മെത്രാനായിരുന്ന പത്രോണി പിതാവും ഏഴ് വൈദീകരും ചേർന്നായിരുന്നു.
ഇപ്പോൾ, ചരിത്രകാരനായ റവ.ഡോ.ആന്റണി പാട്ടപറമ്പിന്റെ നേതൃത്വത്തിൽ അയിൻ പബ്ലിക്കേഷേസ് മലയാളത്തിൽ പ്രസിദ്ധീകരിച്ച “ഹോർത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും” എന്ന പുസ്തകം ചരിത്രാന്വേഷകരുടെ നിരവധി സംശയങ്ങൾക്ക് സത്യസന്ധമായ ഉത്തരം നൽകുന്നതാണ്.
കോപ്പികൾക്ക് ബന്ധപ്പെടുക
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.