
അനിൽ ജോസഫ്
തിരുവനന്തപുരം: ‘ഒരു പൗരന്റെ മൗലീകാവകാശമാണ് വോട്ട്’ എന്ന സന്ദേശം വിളിച്ചോതി പിതാക്കന്‍മാര്‍ വോട്ട് രേഖപ്പെടുത്തി. കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ പട്ടം സെന്റ് മേരീസിലും, ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യവും സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസും ജവഹര്‍ എല്‍പിഎസിലുമാണ് വോട്ടവകാശം വിനിയോഗിച്ചത്.
പൗരന്റെ മൗലീകാവകാശമാണു വോട്ട് എന്നും, കോവിഡ് കാലത്തും പ്രതിസന്ധികളെ അഭിമുഖീകരിച്ച് വോട്ട് ചെയ്യാനെത്തിയവരെ അഭിനന്ദിച്ചുമാണു പിതാക്കന്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനയോഗിച്ച് മടങ്ങിയത്.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരെഞ്ഞെടുപ്പില്‍, അടുത്ത രണ്ട് ഘട്ടങ്ങളിലും ജനങ്ങള്‍ സുരക്ഷിതരായി വോട്ടവകാശം രേഖപ്പെടുത്തണമെന്ന് പിതാക്കന്‍മാര്‍ ഓര്‍മ്മിപ്പിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.