
ജോസ് മാർട്ടിൻ
കോട്ടയം: വിമലഗിരി കത്തീഡ്രലില്‍ പരി.വിമലഗിരി മാതാവിന്റെ അമലോല്‍ഭവ തിരുനാളിന് തുടക്കംകുറിച്ചുകൊണ്ട്, ഇന്നലെ വിജയപുരം രൂപതാ മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിയില്‍ പിതാവ് തിരുനാള്‍ കൊടിയേറ്റി.
തുടര്‍ന്ന്, നടന്ന സമൂഹ ദിവ്യബലിയില്‍ വിയജയപുരം രൂപതാ ചാന്‍സലര്‍ മോണ്‍.ജോസ് നവാസ് മുഖ്യകാര്‍മീകത്വം വഹിച്ചു, ഫാ.ടോം ജോസ്, ഫാ. ബേസില്‍ പാദുവ എന്നിവര്‍ സഹകാര്‍മീകരായിരുന്നു. രൂപതാ പ്രൊക്യുറെറ്റര്‍ ഫാ. ജോസഫ് അജി ചെറുകാക്രഞ്ചെരില്‍ വചനപ്രഘോഷണം നല്‍കി. ഡിസംബര്‍ എട്ടിന് തിരുനാള്‍ സമാപിക്കും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.