
അനില്‍ ജോസഫ്
റോം : റോമിലെ വൈദികരെ ഞെട്ടിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ഇടവക സന്ദര്‍ശനം. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് റോമിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു ഇടവകയിലാണ് പാപ്പ ഇന്നലെ സന്ദര്‍ശനം നടത്തിയത്.
വൈകുന്നേരം 4 മണിക്ക് എത്തിയ പാപ്പ വൈദികരുമായ കൂടികാഴ്ച നടത്തി.
റോം രൂപതയുടെ സഹായ മെത്രാന്‍
ബിഷപ്പ് ബാള്‍ഡോ റീന വൈദികര്‍ക്കൊപ്പം പാപ്പയെ സ്വാഗതം ചെയ്യ്തു.
ഒരു സാഹോദര്യ സംവാദം എന്നാണ് ബിഷപ്പ് റീന പാപ്പയുടെ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. പ്രദേശത്തിന്‍റെ പ്രശ്നങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അജപാലന വെല്ലുവിളികളെ സംബന്ധിക്കുന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളുടെ ബുദ്ധിമുട്ടുകളും സാമൂഹിക ബഹിഷ്കരണവും പ്രകടമായ ഒരു മേഖലയാണ് ഈ പ്രദേശവും ഇടവകയും. ,
സന്ദര്‍ശനത്തെ തുടര്‍ന്ന് വൈകിട്ട് 6 ഓടെ പാപ്പ സാന്താമാര്‍ത്തയിലേക്ക് മടങ്ങി.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.