
“യുക്തിയല്ല, സാഹസികതയാണ് സ്നേഹം. യുക്തി ലാഭം നോക്കുന്നു. സ്നേഹം ശങ്കയില്ലാതെ എല്ലാം സ്വീകരിക്കുന്നു, ഒന്നും ചോദിക്കാതെ” (റൂമി). യുക്തിയുടെ ലാഭം നോക്കാതെ ക്രിസ്തുവിനുവേണ്ടി എല്ലാം ത്യജിച്ച വിശ്വാസ ധീരനാണ് വിശുദ്ധ സെബസ്ത്യാനോസ്.
സ്വർഗ്ഗത്തോടുള്ള അഭിനിവേശവും ആർദ്രതയാർന്ന ആനന്ദവും കാത്തുസൂക്ഷിക്കാൻ വിശുദ്ധൻ തനിക്കുള്ളതെല്ലാം കൊണ്ട് ദൈവത്തെ സ്നേഹിച്ചു, ബഹുമാനിച്ചു; ദൈവത്തിന് ഏറ്റവും നല്ലതും നൽകി – സ്വന്തം ജീവൻ!
ജീവിതത്തിലെ പൂർണ്ണ വിരാമങ്ങളെ പുതിയ തുടക്കങ്ങളായി മാറ്റുന്ന പുണ്യവാന്റെ അനുഗ്രഹാശിസുകളുടെ തിരതള്ളലിൽ ഹൃദയവും മനസ്സും നമുക്ക് സ്വർഗ്ഗത്തിലേക്ക് തുറക്കാം!
തുടർന്ന് അറിയുവാൻ വീഡിയോ കാണാം:
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.