
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ യു.എ.ഇ. ലേയ്ക്കുള്ള യാത്രയുടെ ആരംഭം “റോമിന്‍റെ രക്ഷക” എന്നറിയപ്പെടുന്ന പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമധേയത്തിലുള്ള മരിയ മജോരെ ബസലിക്കയിൽ നിന്നായിരുന്നു.
യു.എ.ഇ. സന്ദർശനം കഴിഞ്ഞുള്ള മടങ്ങിവരവിലും മാതൃസന്നിധിയിലെ പുഷ്പാര്‍ച്ചനയർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയില്ല പാപ്പാ. കാറില്‍ വത്തിക്കാനിലേയ്ക്ക് പോകും മുന്‍പെ, ദൈവമാതൃസന്നിധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി, പ്രാര്‍ത്ഥിച്ചാണ് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലേയ്ക്ക് പ്രവേശിച്ചത്.
തന്‍റെ പ്രേഷിത യാത്രകള്‍ക്കു മുന്‍പും പിന്‍പും “റോമിന്‍റെ രക്ഷക” എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ദൈവമാതാവിന്‍റെ ചിത്രത്തിരുനടയില്‍ എത്തി പ്രാര്‍ത്ഥിക്കുന്ന പതിവ് കത്തോലിക്കാസഭാ തലവനായ നാള്‍മുതല്‍ പാപ്പാ വിശ്വസ്തതയോടെ തുടരുകയാണ്
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.
View Comments
Holy Mary please pray for our family and special intentions.