
ആന്റണി നൊറോണ
കണ്ണൂര്‍: മൂന്നാം പീടിക വിശുദ്ധ അന്തോനീസിന്റെ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുന്നാള്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. കോവിഡിന്റെ പശ്ചാതലത്തില്‍ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് തിരുന്നാള്‍ നടന്നത്. തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല മുഖ്യകാര്‍മ്മികനായി.
എല്ലാവരുടെയും ഐശ്വര്യത്തിനും സൗഖ്യത്തിനുമായി പ്രവര്‍ത്തിക്കുന്നവരും, സ്‌നേഹത്തിന്റെയും കരുണയുടെയും മുഖവുമായിരിക്കണം വിശ്വാസി സമൂഹമെന്ന് ബിഷപ്പ് ഓര്‍മിപ്പിച്ചു. ഇടവക വികാരി മോണ്‍.ക്ലമന്റ് ലെയ്ഞ്ചന്‍, ഫാ.ജോസഫ് ഡിക്രൂസ്,ഫാ.റെജീഷ് ലൂയിസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
റോഡ്‌നി കാസ്റ്റലിനോയും കുടുംബവും മുഖ്യപ്രസിദേന്തിയായി നടത്തിയ തിരുന്നാളിന്, ആന്റണി നൊറോണ, ആല്‍ഫ്രഡ് ശെല്‍വരാജ്, രതീഷ് ആന്റണി, ജോയി പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.