
വത്തിക്കാന്‍ സിറ്റി;
‘ട്വിറ്റര്‍’ കൂട്ടുകാര്‍ക്ക് പാപ്പാ ഫ്രാന്‍സിസ്…
ആഗോള കത്തോലിക്കാ സഭ ആചരിക്കുന്ന സകല മരിച്ചവിശ്വാസികളുടെയും അനുസ്മരണനാളില്‍ ഫ്രാന്‍സിസ് പാപ്പയുടെ
കണ്ണിചേര്‍ത്ത ധ്യാനചിന്ത :
“മരണത്തിന്‍റെ നിഗൂഢതയ്ക്കു മുന്നില്‍ മനുഷ്യരായ നമ്മള്‍ നിസ്സാരരും നിസ്സഹായരുമാണ്. മരണനേരത്ത് നമ്മുടെ വിശ്വാസവിളക്ക് കെട്ടുപോകാതെ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കാനുള്ള കൃപയുണ്ടാകട്ടെ!”
സ്പാനിഷ്, ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, ജര്‍മ്മന്‍, അറബി തുടങ്ങി 9 ഭാഷകളില്‍ ആത്മക്കാളുടെ ദിനത്തിന്‍റെ സന്ദേശം
പാപ്പാ കണ്ണിചേര്‍ത്തിരുന്നു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.