
വത്തിക്കാന്‍ സിറ്റി : ഡിസംബര്‍ 24-Ɔ൦ തിയതി ഞായറാഴ്ച പ്രാദേശിക സമയം രാത്രി 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് ക്രിസ്തുമസ് ജാഗരപൂജയര്‍പ്പിച്ച് തിരുപ്പിറവി ആഘോഷിക്കും.
25-Ɔ൦ തിയതി തിങ്കളാഴ്ച ക്രിസ്തുമസ്സ് ദിനത്തില്‍ മദ്ധ്യാഹ്നം കൃത്യം 12-മണിക്ക് “ഊര്‍ബി എത് ഓര്‍ബി” (Urbi et Orbi) റോമാനഗരത്തിനും ലോകത്തിനുമായി എന്ന ക്രിസ്തുമസ് സന്ദേശ നല്കും, തുടര്‍ന്ന് അപ്പസ്തോലിക ആശീര്‍വ്വാദവും.
ഡിസംബര്‍ 31 ഞായറാഴ്ച – വര്‍ഷാവസാനദിനം,ദൈവമാതൃത്വത്തി
പുതുവത്സരനാളില്‍ ജനുവരി 1-Ɔ൦ തിയതി തിങ്കളാഴ്ച
ദൈവമാതൃത്വത്തിരുനാളില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹ ദിവ്യബലിയര്‍പ്പണം. പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും. അന്നേദിവസം സഭ ആചരിക്കുന്ന ലോക സമാധാനദിനത്തില്‍ വിശ്വശാന്തിദിന സന്ദേശം നല്കപ്പെടും. “കുടിയേറ്റക്കാരും
ക്രിസ്തുമസ്സ്കാലത്തെ ആഘോഷങ്ങള്‍ വത്തിക്കാനില്‍ സമാപിക്കുന്നത് ജനുവരി 7-Ɔ൦ തിയതി ശനിയാഴചത്തെ പൂജരാജാക്കളുടെ തിരുനാളോടെ അല്ലെങ്കില്‍ പ്രത്യക്ഷീകരണ (Epiphany) മഹോത്സവത്തോടെയാണ്. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി, വചനപ്രഘോഷണം എന്നിവ നടത്തപ്പെടും.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.