
സ്വന്തം ലേഖകൻ
കളമശ്ശേരി: ഇന്നലെ അപകടത്തിൽ മരിച്ച വൈക്കം ചെമ്മനത്തുകര സ്വദേശിയായ ഫാ. ബിജോ കരിക്കരപ്പിള്ളി സി.എം.ഐ. യുടെ സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്കു 2.30നു കളമേശേരിയിലുള്ള രാജാഗിരി പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും.
ഇന്നലെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, ഇന്ന് പോസ്റ്റ്മോർട്ടത്തിനും മറ്റു നടപടി ക്രമങ്ങൾക്കും ശേഷം, അദ്ദേഹം അവസാനമായി പ്രവർത്തിച്ചു കൊണ്ടിരുന്ന തലയോലപ്പമ്പ് പൊതിയിലുള്ള സേവാഗ്രാമത്തിൽ പൊതുദർശനത്തിനു വയ്ക്കും.
ഞായറാഴ്ച പെരുമ്പാവൂരിനടുത്തുള്ള പള്ളിയിൽ കുർബാനയർപ്പിക്കാൻ പോകവേ, പെരുമ്പാവൂരിനടുത്തു വച്ച് അച്ചന്റെ ബൈക്കിൽ ടിപ്പറിടിക്കുകയും എതിരെ വന്ന KSRTC ബസിന്റെ അടിയിലേക്ക് അച്ചൻ തെറിച്ചുവീഴുകയുമായിരുന്നു.
വൈക്കം ചെമ്മനത്തുകര സെന്റ്.ആന്റണീസ് ഇടവകാംഗമാണ് 32- കാരനായ ഫാ. ബിജോ കരിക്കരപ്പിള്ളി സി.എം.ഐ.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.