
സ്വന്തം ലേഖകന്‍
കോതമംഗലം: അര്‍ബുദ ബാധിതനായ യുവ വൈദികന്‍ വിടപറഞ്ഞു. കോതമംഗലം രൂപതയിലെ ഫാ. ജോര്‍ജ്ജ് മലേ പറമ്പിലാണ് ഇന്ന് രാവിലെ മരണമടഞ്ഞത്. വയസായിരുന്നു. ല്‍ കോതമംഗലം മലേപറമ്പില്‍ മാത്യു വത്സമ്മ ദമ്പതികളുടെ മകനായാണ്് അച്ചന്‍ ജനിക്കുന്നത്.
ഒണ്‍ലൈനില്‍ നിരവധി വചന പ്രഘോഷണങ്ങള്‍ നടത്തി അച്ചന്‍ വ്യത്യസ്തനായിരുന്നു.ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയിലും വൈദിക പരിശീലനം പൂര്‍ത്തിയാക്കി ല്‍ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തികത്തിലില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.
വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തില്‍ കാനന്‍ലോയില്‍ ഉപരിപഠനം നടത്തിയ അച്ചന്‍ രൂപത ട്രൈബ്യൂണല്‍ ജഡ്ജായും സേവനമനുഷ്ടിച്ചിട്ടു് . ഡിവൈന്‍ മേഴ്സി തിര്‍ഥാനടകേന്ദ്രത്തിന്റെ വൈസ്റെക്ടറാറി സേവനമനുഷ്ടിച്ചിട്ടുളള അച്ചന്‍ കോതമംഗലം രൂപതയുടെ മാതൃവേദിയുടെ ഡയറക്ടറായും സേവനം അനുഷ്ടിച്ചു.
വ്യാഴാഴ്ച്ച കേതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തികത്തലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മൃത സംസ്ക്കാര കര്‍മ്മം നടക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.