
ജോസ് മാർട്ടിൻ
കോതമംഗലം: ഫാഷന്‍ ഡിസൈനിങ്ങില്‍ മാസ്റ്റര്‍ ബിരുതം, ബിസ്‌നസ് അഡ്മിനിസ്ട്രേഷനിൽ എം.ബി.എ. ബിരുദം, ഏകദേശം രണ്ടു ലക്ഷം രൂപ മാസ വരുമാനം, മറ്റു ആനുകൂല്യങ്ങള്‍ ഇവയെല്ലാം വലിച്ചെറിഞ്ഞുകൊണ്ട് ഫാ. മാര്‍ട്ടിന്‍ അഗസ്റ്റിന്‍ നിത്യ പുരോഹിതനായ ഈശോയുടെ പൗരോഹിത്യത്തില്‍ പങ്കുചേര്‍ന്നു.
സിറോ മലബാര്‍ സഭയുടെ രാമനാദപുരം രൂപതക്കുവേണ്ടി രൂപതാ മെത്രാന്‍ പോള്‍ ആലപ്പാട്ട് പിതാവില്‍നിന്നും ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു.
സഭയും പൗരോഹിത്യവും തെരുവില്‍ അപഹാസ്യപ്പെടുന്ന, പേരിനും, പ്രശസ്തിക്കും, വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി അന്തി ചര്‍ച്ചകളില്‍ സ്വന്തം സഭയെ താറടിയിൽ മത്സരിക്കാന്‍ സന്യാസിനികള്‍ പോലും വ്യഗ്രതകാട്ടുന്ന ഈ കാലഘട്ടത്തില്‍, താന്‍ ഇന്നുവരെ അനുഭവിച്ച എല്ലാ സുഖസൗകര്യങ്ങളും കര്‍ത്താവിനു വേണ്ടി ത്യജിച്ച ഫാ.മാര്‍ട്ടിന്‍ അഗസ്റ്റിന്‍ പുതു തലമുറക്ക് പ്രചോദനമാണ്.
കോതമംഗലം രൂപതയിലെ ആരക്കുഴ ഇടവകാ അംഗമായ ഫാ. മാര്‍ട്ടിന്‍ അഗസ്റ്റിന് പ്രാര്‍ത്ഥനാ ആശംസകള്‍.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.