തൂവാലയും താലവുമേന്തി ശിഷ്യരുടെ മുമ്പിൽ മുട്ടുകുത്തി നിൽക്കുന്ന പ്രപഞ്ച രാജാവ്. പർവ്വതങ്ങൾക്ക് രൂപം നൽകിയ വിരലുകളും നക്ഷത്രങ്ങൾ നിർമ്മിച്ച കൈകളും ശിഷ്യരുടെ പാദങ്ങളിലെ പൊടി കഴുകിക്കളയുന്നു. താൻ കഴുകുന്ന 24 കാലുകളും അടുത്തദിവസം കൂടെ നിൽക്കാൻ കൂടെ ഉണ്ടാവുകയില്ല.
റോമൻ വാളിന്റെ മിന്നൽ പ്രകാശത്തിൽ ഈ പാദങ്ങളെല്ലാം ഇരുട്ടിലേക്ക് ഓടിമറയും. നാളത്തെ പ്രഭാതത്തിൽ ശിഷ്യർ ലജ്ജയോടെ തലതാഴ്ത്തി, വെറുപ്പോടെ കാലുകളിലേക്ക് നോക്കുമ്പോൾ ജറൂസലം തെരുവിലെ പൊടികഴുകിയ, കലങ്ങിയ വെള്ളത്തിൽ കുനിഞ്ഞു നോക്കിയപ്പോൾ തെളിഞ്ഞു കണ്ട മുഖം അവരുടെ മനസ്സിൽ മായാതെ നിൽക്കണം എന്ന് മോഹിക്കുന്നു, യേശു നാഥൻ.
നമ്മുടെ മനസ്സിലും ഒരുപിടി ഓർമപ്പൂക്കൾ ഉണർത്തുന്നു, പെസഹാ വ്യാഴം.
തുടർന്ന് അറിയാൻ വീഡിയോ കാണാം:
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.