
ഫാ.ഷെറിൻ ഡൊമിനിക്
പനാമ: കത്തോലിക്കാ സഭയിലെ വിശ്വാസപ്പോരാളികളായ ‘നിയോ കാറ്റകൂമനു’കൾ ലോകത്തിലെ വിവിധ ഭാഗത്തു നിന്നും വന്ന 25000 ത്തോളം യുവജനങ്ങളെ ചേർത്ത് സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ താല്പര്യം യുവജനങ്ങൾ പ്രകടിപ്പിച്ചത്.
700 യുവാക്കൾ വൈദീകരാകുവാനും, 650 യുവതികൾ കന്യാസ്ത്രീകൾ ആകുവാനും, 600 -ൽ പരം കുടുംബങ്ങൾ ദൈവവചന പ്രഘോഷണ ദൗത്യത്തിനും സന്നദ്ധത അറിയിക്കുകയായിരുന്നു. ലോകത്തിലെ ഇന്നിന്റെ ഏറ്റവും പ്രധാന ഉത്തരവാദിത്തം സകലജനതകളോടുമുള്ള ദൈവവചന പ്രഘോഷണമാണെന്നും, അത് നിർവഹിക്കുന്നതിന് ദൈവത്തിനു ക്രിസ്ത്യാനികളെ ആവശ്യമുണ്ടെന്നും വിശദീകരിച്ച് ദൈവവിളിയെപ്പറ്റിയുള്ള നിർദ്ദേശം അവതരിപ്പിച്ചപ്പോഴാണ്, പ്രാർത്ഥനക്കൊടുവിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് യുവജനങ്ങൾ പ്രതികരിച്ചത്.
ബോസ്റ്റണിലെ ആർച്ചുബിഷപ്പായ കർദിനാൾ സീൻ ഒമെല്ലെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിയോ കാറ്റക്കൂമുകളുടെ മുഖ്യ മാർഗ്ഗദർശകരിൽ ഒരാളായ കിക്കോ അർഗല്ലോയുടെ ദൈവരാജ്യ പ്രഘോഷണത്തിനു ക്ഷണിച്ചു കൊണ്ടുള്ള ആവേശഭരിതമായ അഭ്യർത്ഥനക്കു മറുപടി പറയുകയായിരുന്നു യുവജനങ്ങൾ.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.