
അനിൽ ജോസഫ്
നെയ്യാറ്റിൻകര: നടൻ ദിലീപുമായിബന്ധപ്പെട്ട കേസിൽ നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ജാമ്യം ലഭിക്കാനായി ഇടപെട്ടെന്ന പരാമർശം അടിസ്ഥാന രഹിതമെന്ന് നെയ്യാറ്റിൻകര രൂപതയുടെ വക്താവ് വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്. ഒരു രൂപതയുടെ ആത്മീയ നേതാവെന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ബിഷപ്പിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും മോൺ. ക്രിസ്തുദാസ് പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.
നടന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാർത്തകൾ അഭ്യൂഹം പരത്തുന്നതും വാസ്തവ വിരുദ്ധവുമാണെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്. കൂടാതെ, ഇത്തരം വിവാദ വിഷയങ്ങളിൽ ബിഷപ്പിനെ വലിച്ചിഴക്കരുതെന്നും വികാരി ജനറൽ അഭ്യർത്ഥിച്ചിട്ടുണ്ട്. നടൻ ദിലീപുമായോ ദിലീപിനെതിരെ പരാതിയുമായി എത്തിയ ബാലചന്ദ്രനുമായോ ബിഷപ്പിനു മുൻപരിചയമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
പത്ര പ്രസ്താവനയുടെ പൂർണ്ണരൂപം:
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.